top of page
03-07-26



ഇന്ത്യയിൽ ജീവിക്കണമെങ്കിൽ വന്ദേ മാതരം നിർബന്ധം; സ്കൂളുകളിലും മദ്രസകളിലും കർശന നിർദ്ദേശവുമായി സുവേന്ദു അധികാരി
കൊൽക്കത്ത: പശ്ചിമബംഗാളിലെ സ്കൂളുകളിലും മദ്രസകളിലും ദേശീയഗീതം ആലപിക്കുന്നത് നിർബന്ധമാക്കിയ തീരുമാനത്തിൽ ഉറച്ചുനിന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി. ഈ രാജ്യത്ത് ജീവിക്കണമെങ്കിൽ വന്ദേ മാതരവും ജനഗണമനയും ആലപിച്ചേ തീരൂവെന്ന് അദ്ദേഹം വ്യക്തമാക്കി. അധികാരമേറ്റെടുത്തതിന് പിന്നാലെ സ്കൂൾ അസംബ്ലികളിൽ ദേശീയഗീതം പൂർണ്ണമായി ആലപിക്കണമെന്നത് സർക്കാർ തീരുമാനങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു. സർക്കാർ തീരുമാനത്തിന് പിന്നാലെ ഓൾ ഇന്ത്യ മുസ്ലീം വ്യക്തിനിയമ ബോർഡ് ആശങ്കയുമായി രംഗത്തെത്തിയിരുന്നു. ഈ
Jun 31 min read


പശ്ചിമബംഗാളിൽ സ്കൂളുകളിൽ 'വന്ദേ മാതരം' നിർബന്ധമാക്കി സുവേന്ദു അധികാരി സർക്കാർ .
സുവേന്ദു അധികാരി നേതൃത്വത്തിലുള്ള പുതിയ ബംഗാൾ സർക്കാർ സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്ഡഡ് സ്കൂളുകളിലും പ്രഭാത അസംബ്ലിയിൽ വന്ദേ മാതരം ആലപിക്കുന്നത് നിർബന്ധമാക്കി ഉത്തരവിറക്കി. വന്ദേ മാതരത്തിന്റെ ആദ്യ ആറ് ഖണ്ഡികകൾ ആലപിക്കേണ്ടതാണ്. ക്ലാസുകൾ ആരംഭിക്കുന്നതിനു മുമ്പ് എല്ലാ വിദ്യാർത്ഥികളും അധ്യാപകരും നിർബന്ധമായും പങ്കെടുക്കണം. അടുത്ത തിങ്കളാഴ്ച മുതൽ നടപ്പാക്കാൻ തീരുമാനമായി. സർക്കാർ ലക്ഷ്യം: വിദ്യാർത്ഥികളിൽ ദേശീയതയും സാംസ്കാരിക മൂല്യങ്ങളും വളർത്തുക, ബംഗാളിന്റെ വിപ്ലവപാരമ്പര്യം പുതുതലമ
May 141 min read
bottom of page
